Spread the love

എഐഎംഐഎം നേതാവ് അസ്ഹദുദ്ദീന്‍ ഒവൈസിക്ക് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി.

 

കഴിഞ്ഞ തവണ നാലു സീറ്റുകള്‍ ഒവൈസിയുടെ പാര്‍ട്ടി നേടിയിരുന്നു. ഇതുവരെയുള്ള സൂചനകള്‍ നോക്കുമ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് ഒവൈസിയുടെ പാര്‍ട്ടി ലീഡ് ചെയ്യുന്നത്.